
വിശുദ്ധ മാസത്തെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി മക്കയും മദീനയും. ലോകമെങ്ങും നിന്നും റമസാനിൽ ഇരു തിരുഗേഹങ്ങളിലെക്കുമെത്തുന്ന സന്ദർശകർക്കും ആരാധനക്ക് എത്തുന്നവർക്കുമായി വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിക്കുന്നത്. ഖുർ ആൻ, ഹദീസ് പഠനങ്ങൾക്കും പ്രചാരണങ്ങൾക്കും ബോധവൽക്കരണത്തിനുമായി പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്